Skip to main content

Posts

Showing posts from 2012

സ്ത്രീകള്‍ടെ നേരെ ഉള്ള അക്രമങ്ങള്‍ 2007 മുതല്‍ 2011 വരെ.

കേരളത്തില്‍ 2007 മുതല്‍ കഴിഞ്ഞ കൊല്ലം വരെ, സ്ത്രീകളെടെ നേര്‍ക്ക് നടന്ന അക്രമങ്ങള്‍ടെ  ലിസ്റ്റ്, http://keralapolice.org എടുത്തു തരം തിരിച്ചു നോക്കിയപ്പോ കിട്ടിയതു. ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത് വീട്ടിനു ഉള്ളില്‍ തന്നെ ആണ്.  ബാക്കി വായന തുടങ്ങിയ ഗ്രാഫില്‍ സ്വയം വായിച്ചു എടുക്കാവുന്നത് ആണ്.  എങനെ എഴുതാന്‍ നോകിയിട്ടും ഒരു ഐം കിട്ടുന്നില്ല. നോട്ട് : 1) കൊല്ലം റൂറല്‍ ആന്‍ഡ്‌ സിറ്റി വേറെ വേറെ 2011 മുതല്‍ ഉണ്ട്.  പക്ഷെ ബാക്കി data കളില്‍ രണ്ടും ഒരുമിച്ചു ആയതു കൊണ്ട്, 2011ല് റൂറല്‍ ആന്‍ഡ്‌ സിറ്റി ഒരുമിച്ചു കൂട്ടി. 2) ശതമാന കണക്ക് എടുത്തത്‌, എല്ലാം ടോട്ടല്‍ ക്രൈം എഗനെസ്റ്റ് വുമന്‍ എന്നതിനെ ബെയ്സ് ചെയ്ത് ആണ് ( അതായിത്, കേരളത്തിലെ ടോട്ടല്‍ നമ്പര്‍ ഓഫ് ക്രൈംല്, ഈ എഴു കാറ്റഗറിയില്‍ ഇത്ര ശതമാനം എന്ന് അല്ല.) മുകളിലെ ചാര്‍ട്ടില്‍, ഏറ്റവും കൂടുതല്‍ ആക്രമണം നടന്നിരിയ്ക്കുന്നത് ഹസബാന്‍ഡ്/ബന്ധുകള്‍ ആന്‍ഡ്‌ മോലസ്റിംഗ് ആയതു കൊണ്ട്, അവ രണ്ടും, ജില്ല തിരിച്ചു ഉള്ള വിവരങ്ങള്‍ 

ഇരുള് - വെളിച്ചം - ചോര

തെയ്യം - പേടികളില്‍ നിന്ന് രക്ഷ, ജീവിതത്തിനു രക്ഷകൊടുക്കുന്ന രൂപങ്ങള്‍. ഇരുട്ടും, വെളിച്ചവും  നന്മേയെയ്യം തിന്മേയെയും വേര്തിരിയ്ക്കുന്നു  അഥവാ, പ്രതിനിധീകരിയ്ക്കുന്നു എന്ന് കരുതപെടുന്നു.   പക്ഷെ, കംമിംഗ് ടു തെയ്യം, അതില്‍ പ്രതികാരതിന്‍റെ ചുകപ്പ് കൂടെ കലരുന്നു.  ഞാന്‍ കേട്ടിട്ടുള്ള തെയ്യം കഥകളില്‍ മിക്കതിലും, ഈശ്വര ചെയ്തന്യെം ഉള്ളവര്‍ ചതിയില്‍ മരണപെട്ടു കഴിഞ്ഞു വരുന്ന രൂപം ആണ് തെയ്യം, മിക്ക കഥകളിലും. പൂണൂല്‍ അംശവടിയാക്കി, അധികാരം കൈവശം വരുന്നതിനും വളരെ മുന്നേ തുടങ്ങിയ ആചാരം ആണ് തെയ്യം എന്നാണു കരുതപെടുന്നത്.   നവീനശിലായുഗത്തിനോളം പഴക്കം കരുതപെടുന്നു. പരശുരാമന്‍ കേരളം വാര്‍ത്തു എടുത്ത ശേക്ഷം,  പാണന്‍, വേലന്‍ തുടങ്ങിയ ജാതികള്‍ക്ക് അനുഗ്രഹിച്ചു കൊടുത്ത കല എന്നും കേട്ടിട്ടുണ്ട്.  ആര്യന്‍മാര്കും മുന്നേ ഉള്ള കലായിട്ടും, ബ്രാമാണ്ണ്‍ര്‍ ഇതിനെ തകര്‍ക്കാനോ, ഇടപെടാനോ മുതിരാതെ ഇരുന്നതിനു കാരണം,  ചെണ്ട തുടങ്ങി മ്യൂസിക്ക് മുതല്‍, ചോര, കള്ളു, ഇറച്ചി വരെ എത്തി നില്കുന്നുന്ന എക്ട്രീം രൂപം ആയതു കൊണ്ട് ആവാം.  അതോ, തെയ്യം അരുളപാടില്‍ ഉള്ള സത്യങ്ങള്‍ കണ്ടിട്ട് ഉള്ള ബഹുമാനം/പേടി ആണോ ?  ആവോ, അറിയില്

ദി മല്ലൂവിയന്‍ ബ്രാണ്ട്സ്

മല്ലൂ ബ്രാന്‍ഡ്കളില്‍ ഫസ്റ്റ് ഓര്‍മ്മ വരുന്നത്  മലയാളം സിനിമആണ്.  കേരളം വിട്ടു, കര്‍ണാടകയില്‍ കേറിയ ടൈം, കോളേജ് ഹോസ്റ്റ്ലില് ബാക്കി ഉള്ള ചെക്കന്‍മാരുടെ എല്ലാം വിചാരം, മലയാളം സിനിമ എന്നാല്‍, ഡബിള്‍ ഓര്‍ ട്രിപ്പില്‍ എക്സ് പടങ്ങള്‍ മാത്രം ആണ് എന്നാ.  കൊറേ തല്ലു പിടിച്ചു.  നാഷണല്‍ ഫിലിം അവാര്‍ഡ്കള് പ്ര്ഘ്യാപിയ്ക്കുന്ന ദിവസം എല്ലാം ആണ് ഓണം.  കാരണം, മലയാളം പടത്തിനു എന്തേലും ഉണ്ടാവും. കന്നഡ പടത്തിനു അധികം ഒന്നും ഉണ്ടാവാര്‍ ഇല്ല. കെട്ട് വള്ളം, കഥകളി, ലുങ്ങി, മല്ലൂ ആക്സന്റ് തുടങ്ങി ഒരു ലോഡ് മല്ലൂ മുദ്രകള്‍ ഉണ്ട്.  അവ  അല്ലാതെ, ബിസിനസ് ലോകത്ത് മല്ലൂ എന്ന് മുഖതു പ്രിന്റ്‌ ചെയ്ത് വെച്ചിരിയ്ക്കുക്കന്നവ  - അതാണ്‌ വിഷയം. സൌത്ത് കര്‍ണാടകയില്‍ കറങ്ങി നടക്കുന്ന ടൈം ആണ്, പരഗന്‍, ലൂണാര്‍ ചെരുപ്പിന്‍റെ പരസ്യെങ്ങള്‍ ശ്രദ്ധിയ്ക്കുന്നത്‌.  ഡാ, ഇത് നമ്മടെ നാട്ടിലെ സംഭവം ആണ് ട്ടാ- എന്ന് ഡയലോഗ് അടിയ്ക്കാന്‍ ഉള്ള ഒരു അവസരം. പിന്നെ ചിന്തിച്ചപ്പോള്‍, വി ഗാര്‍ഡ്, ഡ്യൂറോഫ്ലക്കസ് തുടങ്ങിയവ ഉണ്ട്.  പക്ഷെ അവയ്ക്ക് ഒന്നും, ആ ഒരു  മല്ലൂ ടച് ഇല്ല.  ന്യൂട്രല്‍ ആക്സന്റ് ആണ്.  പിന്ന കണ്ടിട്ടുള്ളത് ഭീമ.  പക്ഷെ ക

മൈ ഹസ്ബണ്ട് ആന്‍ഡ്‌ അദര്‍ അനിമല്‍സ് - ജാനകി ലെനിന്‍.

ഇപ്പോള്‍ വായന ജാനകി ലെനനിന്‍ എഴുതിയ മൈ ഹസ്ബന്‍ഡ് ആന്‍ഡ്‌ അതര്‍ അനിമല്‍സ് എന്നാ  സംഭവം ആണ്. കുറച്ചു ആഴച്ചകള്‍ക്ക് മുന്നേ, ഫോറം ലാന്ഡ് മാര്‍ക്ക് ഷോപ്പില്‍, ഒരു ഗേള്‍ ഫ്രണ്ട്നു വേണ്ടി കിതാബ് തപ്പി നടന്നപ്പോള്‍, രണ്ടു ബട്ടര്‍ഫ്ലൈസ്സ് കേറി വന്നു. പുസ്തങ്ങള്‍ നിരത്തി വെച്ചിരിയ്ക്കുന്ന സെല്‍ഫ്കളില്‍ മിക്ക്പോഴും ഒരു  നിശബ്ദത ഉണ്ടാവും.   പലപ്പോഴും അത് ഒരു അനുഗ്രഹം ആണ്.  പക്ഷെ ചില സമയത്ത്, ചിലരുടെ ബഹളം - അതും ഒരു രസം തന്നെ.  ആ സെറ്റില്‍ പെട്ടവര്‍ ആയിരന്നു, ഈ രണ്ടു ബട്ടര്‍ഫ്ലൈസും. ഒരു ഇരുപതു വയസ് പ്രായം ഉള്ള ഒരു ആണും പെണ്ണും.  ഡിന്നര്‍നു മുന്നേ ഉള്ള ടൈമിനെ മധുരമായി കൊല്ലാന്‍ അല്ലങ്ങില്‍ സിനിമ്മാ ഷോ തുടങ്ങുന്നതിനു മുന്നേ ഉള്ള വ്യാകം ഫില്‍ ചേയാണോ മറ്റോ കേറിയത്‌ ആണ് എന്ന് തോന്നുന്നു.  എന്തായാലും, അവരുടെ ചിരികള്‍, പ്രസരിപ്പ് എല്ലാം മായികം ആയിരന്നു. ഓരോ റോയില്‍ കൂടെയും കടന്നു പോയി, പുസ്തകള്‍ടെ പേര്, എഴുത്യആള്‍, കവര്‍ന്‍റെ ഡിസിനെ അങനെ എല്ലാം എല്ലാം ഒന്നോ രണ്ടോ വാചകത്തില്‍ ഡിസ്കസ് ചെയ്ത്, പര്സസ്പം കളിയാക്കി, ജീവിതം ഉത്സവമാകി, അവര്‍, ഞാന്‍ നില്ല്കുന്ന റോയില്‍ വന്നു. ആ ബുക്ക്‌ കണ്ടോ...അതിന്‍റെ പേര് കണ്ടോ

ബോണ്ട്‌ഏട്ടന്‍ ആകാശം വീഴ്തുമ്പോള്‍.

പടം കണ്ട്.  ഒറ്റ വാക്ക്‌ റിവ്യൂ ആണേല്‍ - ന്യൂ. ഇനി താഴോട്ടു ഉള്ളത്, പടം കണ്ടവര്‍ മാത്രം വായിക്കുക്ക.  അല്ലേല്‍ സസ്പെന്‍സ്  എല്ലാം പൊളിഞ്ഞു, പടം കാണുന്നത് വെയ്സ്റ്റ്‌ ആവും.  റിവ്യൂ ഒന്നും അല്ല, കഥ മൊത്തം ഏകദേശം അതേ പോലെ ഉണ്ട്.  കട്ട ബോണ്ട്‌ ഫാനുകള്‍ ഇതിനുള്ളില്‍ പടം കണ്ടുകാണും, എന്നാ പ്രതീക്ഷയില്‍ ആണ് ഇത് പോസ്റ്റ്‌ ചെയ്ന്നത്.  എഴുതി വെച്ചിട്ട് കുറച്ച ആഴ്ചയായി. ഇനി ഞാന്‍ കണ്ട ബോണ്ട്‌ ആന്‍ഡ്‌ആകാശം വീഴ്ച. പുതുമ - ഇത് തുടക്കം മുതല്‍ ഉണ്ട്.  ഒരു തുരങ്കും പോലെ ...അതിലെ ബോണ്ട ് നടന്നു വരുന്നു, പെട്ടന്ന് തിരിഞ്ഞു നിന്ന് ഡിഷും....അപ്പൊ റെഡ്‌ കളര്‍ ഇങ്ങനെ ചോര പോലെ ഒഴുകുന്നു.  ഇത് അല്ലെ  സാധാരണ തുടക്കം.  എന്നാ ഈ പടത്തില്‍ അത് ഒന്നും ഇല്ല.  വേറെ ഒന്ന് ശ്രദ്ധിച്ചത് , വണ്ടികള്‍ ആണ്.  MI6 ന്‍റെ വണ്ടി, ബോണ്ട ്‌ ഇടയ്ക ഓടിയ്ക്കുന്ന വണ്ടി എല്ലാം നമ്മടെ ടാറ്റാന്‍റെ വണ്ടി..... ;) ച്ചാല്‍, ലാന്‍ഡ്‌ റോവര്‍ ആന്‍ഡ്‌ ജാഗ്വാര്‍.  ലാസ്റ്റ്‌ നമ്മടെ ആ പഴയ Aston Martin DB5 ഇറക്കുനുട്നു.  പക്ഷെ അത് വെച്ച്  സ്റ്റണ്ട് ഒന്നും ഇല്ല.  ഇതിനു മുന്‍പ് ഉള്ള ബോണ്ട്‌ പടങ്ങളിലും ലാന്ഡ് റോവര്‍ എല്ലാം ഉണ്ട്.  പക്ഷെ, കുറ

വേലന്‍ വൈദ്യർ ആന്‍ഡ്‌ കാന്‍സര്‍ ചികിത്സ.

കുറച്ചു കാലം മുന്നേ, എന്‍റെ വൈഫ്‌ന്‍റെ ഫസ്റ്റ് കസിന്‍ വിളിച്ചു.  അവന്‍റെ അമ്മായി അമ്മയ്ക്ക് കുടലില്‍ കാന്‍സര്‍, ഫോര്‍ത്ത്‌ സ്റ്റേജ് ആണ്.  വയനാട്ടില്‍ ഒരു വൈദ്യർ ഉണ്ട് എന്ന് കേട്ടു, വേലന്‍ വൈദ്യർ എന്നാണു പേര്.  അറിയാമോ , എങനെ അവിടെഎത്താം എന്ന് എല്ലാം ആയിരന് ചോദ്യംങ്ങള്‍. ക്യാന്‍സര്‍നു ബദല്‍ മരുന്ന് എന്ന് പലപോഴും പല സ്ഥലത്തും കേട്ടിടുണ്ട്, പക്ഷെ മിക്കതും വേണ്ടത്ര ഫലം ചെയില്ലാ എന്നാണ് പൊതുവേ പറഞ്ഞു കേട്ടിട്ടുള്ളത്.  എന്‍റെ വൈഫ്‌ ജോലി ചെയ്ന്നതും ക്യാന്‍സര്‍ മെഡിസിന്‍ റിസര്‍ച്ച്മായി ബന്ധപെട്ട് ആണ്. അവരുടെ അടുത്ത് നിന്ന്, ഒരു മരുന്ന് പല ക്ലിനിക്കല്‍ ട്രയല്‍ എല്ലാം കഴിഞ്ഞു പുറത്തു വരുന്നതിനെ പറ്റി കേട്ടിട്ടുണ്ട്.  ആ സിസ്റ്റം ഓള്‍ മോസ്റ്റ്‌ എറര്‍ ഇല്ലാത്ത സെറ്റപ്പ് ആണ്.  സൊ, ഇംഗ്ലീഷ് മരുന്നില്‍ വരുന്ന അത്രേം എഫ്ക്ക്റ്റ്‌, കൊളിട്ടി ബാക്കി ഉള്ളവയ്ക്ക് കിട്ടുമോ, എന്ന് എല്ലാം സംശയം ഉണ്ടായിരുന്നു. എന്തായാലും, അവന്‍ വിളിച്ചപ്പോ, ക്യാന്‍സര്‍ന്‍റെ പേരില്‍ മുതല്‍ എടുപ്പ്, പണം തട്ടിപ്പ്‌ ഇഷ്ട്ടം പോലെ ഉണ്ട്, ഇതും അതേ പോലെ ആവാം, വാട്ട്‌ എവര്‍, തപ്പി നോക്കാം എന്ന് പറഞ്ഞു.  വയനാട്ടില്‍ ഉള്ള

Who are you people ? നിങ്ങളൊക്കെ ആരാ ?

ബാംഗ്ലൂര്‍ കൊറേ ഫ്ലാറ്റുകള്ടെ് വില തുടങ്ങുന്നത് ഒന്നര കോടി മുതല്‍ ആണ്.  ഒരു സ്ഥലത്ത്  സ്റ്റാര്‍ട്ട്‌ഗ്ങ   വില അഞ്ചര കോടി, വില മാത്രം അല്ല, അവിടെ വില്പ്പ ന ബൈ ഇന്വിറ്റെഷന്‍ ആണ്.  അവര് ബാക്ക ഗ്രൌണ്ട് ചെക്ക്‌ എല്ലാം നടത്തി സെലക്റ്റ്‌ ചെയ്ത ആള്കാര്ക്ക് ‌ മാത്രേ അവര് വില്കൂ്ക .  (അവിടെ 46% ഫ്ലാറ്റ്‌കള് വിറ്റ് പോയി എന്നതാണ് വേറെ ഒരു ന്യൂസ്‌.) മുപ്പതു  ലക്ഷം മുതല്‍ കോടികള്‍ വരെ  വില ഉള്ള ഇഷ്ട്ടം പോലെ കാറുകള്‍ റോഡില്‍ കാണാം.  ഇവ എല്ലാം വാങ്ങുന്നത് മാത്രം അല്ല, ഡെയിലി ആയിരങ്ങള്‍ ചെലവ് ആണ്. ഇതേ പോലെ ലക്ഷറി കോടികള്‍ മുടക്കി ആസ്വദിയ്ക്കുന്ന ഒരു വലിയ സെറ്റ്‌ ആള്കാടര്‍ ഉണ്ട്, നമ്മടെ ചുറ്റും. മുപ്പതോ നാല്പതോ ആയിരങ്ങള്‍ കൊടുത്തു ഫോണ്‍ തുടങ്ങിയവ വാങ്ങുന്നവരെ അറിയാം, അതിനു വേണ്ടി (ഐ മീന്‍, അത് സ്വന്തമാക്കാന്‍ വേണ്ടി) അവര് മുടക്കുന്ന എഫേര്റ്റ്  മനസിലാക്കാന്‍ പറ്റുന്നു.  അതേ പോലെ ഒരു 15 ലക്ഷം വില വരുന്ന കാറ്,  30-40 ലക്ഷം ഫ്ലാറ്റ്‌ - ഇത് എല്ലാം വാങ്ങാന്‍ വേണ്ടി വരുന്ന effort മനസിലാകാന്‍ പറ്റുന്നു. പക്ഷെ, ഈ കോടികള്ടെട കളി വരുമ്പോ, പിടി കിട്ടുന്നില്ല.  അതും ഇത്ര അധികം ഫ്ലാറ്റുകള്‍ ടൌണ്ല്

നാല് +1 പെണ്ണുങ്ങളും ഒരു കുട്ടി സ്രാങ്കും.

..... കരയിലെ ഏറ്റവും പ്രതാപശാലി, ആ കാലത്തെ കണക്ക് വെച്ച് ഏറ്റവും പഠിപ്പ് ഉള്ള പെണ്ണ്. അവള്‍ ആണ് ജീവിതത്തിലേയ്ക്ക് വന്ന്, ജീവിതം വഴി തിരിച്ചു വിട്ടത്. പിന്നെ വന്നത് :  ആ കരയിലെ ഏറ്റവും സുന്ദരി. നാട്ടില പണകാരന്‍ വരെ പുറകെ നടക്കുന്ന പെണ്ണ്.  ലാസ്റ്റ്‌ വന്നത് കാളി. ബാക്കി രണ്ടു പേരും കരയിലെ ഏറ്റവും ടോപ്‌ ഓഫ് ദി ലൈനില്‍ വരുന്നവര്‍, ഏറ്റവും ആരാധന/ബഹുമാനം ഉള്ളവര്‍ ആണെങ്കിൽ, കാളി ആ കരയിലെ ഏറ്റവും വെറുക്കപ്പെട്ടവള്‍ ആണ്. കുട്ടിസ്രാങ്ക് തന്‍റെ ജീവിതം പങ്കുവെയ്ക്കാന്‍ വേണ്ടി സെലക്ട്‌ ചെയ്യുന്നത് കാളിയെ ആണ്. നാലാമത്തെ പെണ്ണ്, ആ കഥാകാരിയാണ്.  കാളിയുടെ നാവ് ആകുന്ന സ്ത്രീ.  കാളിയുടെ ആണു കാരണം, കാളിയോട് അസൂയ ഉള്ളവള്‍... കാളിയുടെ മൌത്ത് പീസ്‌ മാത്രമാണോ അവര്‍ ?  അല്ലാ എന്ന് തോന്നുന്നു.  സ്വന്തം ജീവിതത്തെ പറ്റിയാണ് അവരുടെ സംസാരം അധികവും.     ശരിയ്ക്കും, ആരാണ് സംസാര ശേഷി ഇല്ലാത്തവള്‍ ?  കാളി അല്ലല്ലോ....പറയാന്‍ ഉള്ളത് പേപ്പറിൽ എഴുതി, സംതൃപ്തി തേടാന്‍ നോക്കി, ബാക്കി പറയാന്‍ ഉള്ളത് ബാക്കി വെച്ച് പോയ അവൽ അല്ലേ കൂടുതല്‍ മൂക?  കാളിയ്ക്ക് സ്വന്തം പേടി, സ്നേഹം എല്ലാം പ്രകടിപ്പിയ്ക്കാന്‍ എങ്കിലും ആകുന്നുണ്ട്.

വേതാളഗ്രാഫി.

കാലചക്രതിനു റിവേര്‍സ്‌ ഗിയര്‍ ഇണ്ടാ ?  ഇണ്ടാവും.  ഇല്ലേല്‍ ഇണ്ടാക്കാന്‍ ആണല്ലോ, ഈ ഫോട്ടോഗ്രാഫി, മെമ്മറി, മെമ്മറി കാര്‍ഡ് എല്ലാം. ഈ ചക്രത്തെ പിടിച്ചു തിരിച്ചു കഴിഞ്ഞാ മാത്രം കാണുന്ന സീന്‍ ആണ്, നമ്മടെ പൂര്‍വ്വാ ജന്മമ ഫോട്ടോഗ്രാഫി, സോറി, വേതാളഗ്രാഫി കാലം. കോളേജ്‌ പഠനം എന്ന വ്യാജേന സ്റ്റേറ്റ് ഓഫ് കര്‍ണാടകയില്‍, സ്റ്റേറ്റ് വിട്ടു, സ്റ്റേറ്റ്ലെസ് ആയി പാറി പറന്നു നടക്കുന്നു നാല് മല്ലൂ ജന്മങ്ങള്‍ ആയിരന്നു ഞങ്ങ. ഇടയ്ക്ക്, കോളേജില്‍ ക്യാമറ, ഫോട്ടോ ഫിലിം എന്ന് എല്ലാം പറഞ്ഞു ഡയലോഗ് അടിച്ചു വീശുന്നത് കണ്ടിട്ട് ആണോ എന്തോ, electronics വിഭാഗത്തില്‍ പെട്ട്, സഫറിംഗ് ഫ്രം ഡയോഡസ്സ്  ആന്‍ഡ്‌ കപ്പാസിറ്റര്‍ ഒരു അംജത് എന്ന ബാലന്‍, ഒരു വിദ്യാഭ്യാസ വര്‍ഷം തീരുന്ന ടൈംമില് , അവന്‍റെ ക്യാമറ കൊണ്ട് ഞങ്ങടെ ഗ്യാങ്ങിന്‍റെ കയ്യില് തന്നു ഫോട്ടോ എടുക്കാന്‍ ഏല്‍പ്പിച്ചു. ഈ പരിസരത്തെ ഒറ്റ ലോക്ക ശരിയില്ലഡാ ,ശ്രാവണ ബെലഗോലയില്‍ ഉള്ള മല കേറി, ഗോമടെശരന്‍റെ കൂടെ ഫോട്ടോ എടുക്കാഡാ , എന്നും പറഞ്ഞു,    അവനേയും, കൂടെ ഗുരു പ്രസന്ന, ബാലാജി അങനെ കൊറേ പേരയും കൂട്ടി,  എല്‍ദോസ്‌, ആന്‍ഡ്‌ ഞാന്‍ മല കേറി. മല കീഴടക്കുന്ന അവസരത്തില്,

നീച്ചന്‍ ആന്‍ഡ്‌ യാത്രകള്‍.

ഒരു കാര്യം ചെയ്തു തീര്‍ക്കാന്‍  വേണ്ടി,  തിരുവനന്തപുരം പരിസരത് പോയി, പോയ കാര്യം കഴിഞ്ഞപ്പോ ആണ് വെളിപാട് ഉണ്ടാകുന്നത്. ഇനി തല്‍കാലം ചെയാന്‍ ഒന്നും ഇല്ല.  വീട്ടുകാരുടെ കണക്കില്‍ ഞാന്‍ വീണ്ടും കേറാന്‍ നാലഞ്ചു ദിവസം കൂടെ ഉണ്ട്.  പണ്ട് എപ്പോഴോ തൊടുപുഴയില്‍ പോയപ്പോ പുഴയില്‍ ഇറങ്ങാന്‍ പറ്റിയില്ല എന്ന വിഷമം  തീര്‍ക്കാന്‍, അങ്ങോട്ട്‌ പോയി.  അവിടെ നിന്ന് പാലായ്ക്.  നല്ല ഓര്‍മ്മ ഉണ്ട്, ഒരു ദിവസം ഒരു മൂന്നര നാല് മണിയ്ക്ക് ആണ് പാലായില്‍ നിന്ന് തിരിച്ചു തൊടുപുഴയ്യ്ക്‌ പോയത്.  എന്തിനാ തിരിച്ച് തൊടുപുഴ  ?  ആ...ആര്‍ക്ക് അറിയാം.  അവിടെ ഏതോ ലോഡ്ജ് പോലെ ഉള്ള കെട്ടിടത്തില്‍ കേറി. ഒരു ഏഴു മണി എട്ടുമണി ആയപ്പോ, നെന്മ്മാറയ്ക്ക് മുകളില്‍, നെല്ലിയാമ്പതിയില്‍ ജോലി ചെയ്ന്ന അരുമ സിസ്റ്റര്‍നെ  ഓര്‍മ്മ വന്നു.  അടുത്ത ദിവസം ദിവസം വരെ കാത്തു ഇരിയ്ക്കാന്‍ ഞാന്‍ സാദാ മനുഷന്‍ അല്ലല്ലോ. ഉറക്കം തൂങ്ങി നില്ല്കുന്ന ...അല്ല കൂര്‍ക്കം വലിയ്ക്കാന്‍ തുടങ്ങുന്ന തൊടുപുഴ സിറ്റിയില്‍ ബസ്സ്‌ തുടങ്ങിയ പബ്ലിക്‌ ശകടം തപ്പി, തപ്പി നടക്കുന്ന കൂട്ടത്തില്‍ തീ ദ്രാവകമായി.   കൂട്ടത്തില്‍, മധുരയ്ക്‌ പോകുന്ന ഒരു മിനി ലോറി ഡ്രൈവര്‍ കിട്ടി

നീച്ചന്‍, ബൈ ബര്‍ത്ത്.

ഒരു കാര്യം ചെയ്തു തീര്‍ക്നാന്‍ വേണ്ടി,  തിരുവനന്തപുരം പരിസരത് പോയി, പോയ കാര്യം കഴിഞ്ഞപ്പോ ആണ് വെളിപാട് ഉണ്ടാകുന്നത്. ഇനി തല്‍കാലം ചെയാന്‍ ഒന്നും ഇല്ല.  വീട്ടുകാരുടെ കണക്കില്‍ ഞാന്‍ വീണ്ടും കേറാന്‍ നാലഞ്ചു ദിവസം കൂടെ ഉണ്ട്.  പണ്ട് എപ്പോഴോ തൊടുപുഴയില്‍ പോയപ്പോ പുഴയില്‍ ഇറങ്ങാന്‍ പറ്റിയില്ല എന്ന വിഷമം  തീര്‍ക്കാന്‍, അങ്ങോട്ട്‌ പോയി.  അവിടെ നിന്ന് പാലായ്ക്.  നല്ല ഓര്‍മ്മ ഉണ്ട്, ഒരു ദിവസം ഒരു മൂന്നര നാല് മണിയ്ക്ക് ആണ് പാലായില്‍ നിന്ന് തിരിച്ചു തൊടുപുഴയ്യ്ക്‌ പോയത്.  എന്തിനാ തിരിച്ച് തൊടുപുഴ  ?  ആ...ആര്‍ക്ക് അറിയാം.  അവിടെ ഏതോ ലോഡ്ജ് പോലെ ഉള്ള കെട്ടിടത്തില്‍ കേറി. ഒരു ഏഴു മണി എട്ടുമണി ആയപ്പോ, നെന്മ്മാറയ്ക്ക് മുകളില്‍, നെല്ലിയാമ്പതിയില്‍ ജോലി ചെയ്ന്ന അരുമ പെങ്ങളെ ഓര്‍മ്മ വന്നു.  അടുത്ത ദിവസം ദിവസം വരെ കാത്തു ഇരിയ്ക്കാന്‍ ഞാന്‍ സാദാ മനുഷന്‍ അല്ലല്ലോ.   ഉറക്കം തൂങ്ങി നില്ല്കുന്ന ...അല്ല കൂര്‍ക്കം വലിയ്ക്കാന്‍ തുടങ്ങുന്ന തൊടുപുഴ സിറ്റിയില്‍ ബസ്സ്‌ തുടങ്ങിയ പബ്ലിക്‌ ശകടം തപ്പി, തപ്പി നടക്കുന്ന കൂട്ടത്തില്‍ തീ ദ്രാവകമായി.   കൂട്ടത്തില്‍, മധുരയ്ക്‌ പോകുന്ന ഒരു മിനി ലോറി ഡ്രൈവര്‍ കിട്ടി

ഷാര്‍പ്പ്‌ പടം പിടുത്തം.

ഷാര്‍പ്പ്‌ ആയി, കണ്ടാ, കണ്ണിന്‍റെ പുരികം മുറിഞ്ഞു പോകുന്ന ജാതി പടംസ്...അത് എന്നും എന്‍റെ സപ്നം ആയിരന്നു.  ഇടയ്ക്ക് ഇടയ്ക കിടിലം ആയി കിട്ടും എങ്ങിലും, എനിക്ക്‌ തീരെ കണ്‍സിസ്സ്ട്ടന്‍സി ഇല്ല.  അറിവില്ലായിമ, ക്ഷമഇല്ലല്യിമ്മ, വേണ്ട സമയത്ത്, വേണ്ടത് ഓര്‍മ്മ വരാതെ ഇരിയ്ക്കുക്ക തുടങ്ങിയ്യവ ആണ് ഹേതു, കാരണം, റീസന്‍. എന്‍റെ നോട്ട്സ് ഓണ്‍ ഷാപ്പ്‌..സോറി, ഷാര്‍പ്പ്‌ ഫോട്ടോഗ്രാഫി താഴെ.  എന്തേലും കൂടുതല്‍ ചേര്‍ക്കാന്‍ ഉണ്ടേല്‍, ഇതാ ബാന്‍റ് മേളം..ഇതാ താലപോലി.കടന്നു വരൂ... മെയിന്‍ ആയിട്ട് ഉള്ളതു, ഇത്രേം ആണ്, ഈ മൂന്നു എണ്ണം : 1)ഉപകരണം 2)സെറ്റിംഗ്സ്. 3) ക്യാമറമാന്‍/ചേച്ചിടെ പരിചയം ആന്‍ഡ്‌ വിവരം. 1) ഉപകരണം a) ക്യാമറ, ലെന്‍സ്‌ എല്ലാം തുടച്ചു ക്ലീന്‍ ആക്കി വെയ്ക്ക. b) ലെന്‍സ്‌ :  ലെന്‍സിന്‍റെ കൊളിട്ടി, ഒരു വലിയ ഫാക്റ്റര്‍ ആണ്.  L സീരിസ്‌ ലെന്‍സ്‌ എല്ലാം ആണേല്‍, ടോപ്‌ ആവും.  കിറ്റ്‌ ലെന്‍സ്‌ എല്ലാം വെച്ച് പിടിയ്ക്കാന്‍ പറ്റുന്ന ഷാര്‍പ്പ്നെസ്നു ലിമിറ്റ് ഉണ്ട്.  പ്രിം ലെന്‍സ്‌കള് ആണ് ബെസ്റ്റ്‌. c) ഇമേജ് stabilisation : പ്രധാനം ആണ്.  ചില ലെന്‍സില്‍ IS-1 , IS-2 എല്ലാം ഉണ്ടു.  റിസ

മാറുന്ന ലോകം.

കാല്‍വിന്‍ പറഞ്ഞ എന്‍ ചെല്ല പേര് ആപിളില്‍ നിന്ന് തുടങ്ങുന്ന ഒരു പോസ്റ്റ്‌ ആണ് ഇത്. Maslow's hierarchy of needs റഫ്രെന്‍സ്‌ ആയി എടുത്താല്‍, ജനെരക്ഷന്‍ X ആന്‍ഡ്‌ Y തമ്മില്‍ വലിയ മാറ്റം ഉണ്ട്. പണ്ട് ഉള്ള തലമുറകള്‍, ബേസിക്‌ നീഡ്സ് മീറ്റ ചെയാന്‍ വേണ്ടി ആയിരന്നു അധാനിചിരുന്നത്.  പക്ഷെ ഇപ്പൊ ഉള്ളവര്‍ക്ക്‌, ബേസിക്‌ ആയ, താമസം, ഡ്രസ്സ്‌, സേഫ്റ്റി ഫീലിംഗ്, ഫ്രെണ്ട് ഷിപ്‌, സെക്ഷ്വല്‍ ഫ്രീടം/ചോയിസ്കള് തുടങ്ങിയവയില്‍ എല്ലാം  മിനിനം ഗാരന്റി ഉണ്ട്.  അതിനായി വലുതായി തല പുകയ്ക്കണ്ട കാര്യം ഇല്ല. സൊ, പണ്ട് ഉള്ള തലമുറയിലെ ആള്‍കാര്‍ ജോലിയ്ക്ക് വരുമ്പോള്‍, അവരുടെ സാറ്റിസ്ഫാക്ഷനുവേണ്ടി, കമ്പിനികള്‍ കൊടുക്കുന്ന കാശ് അത് ഇത് ഒന്നും ഇപ്പൊ ഉള്ളവര്‍ക്ക്‌ അത്ര അട്ട്ര്രക്ഷന്‍ തോന്നില്ല. മാനേജര്‍ടെ കാബിന്‍ സൈസ്, ഇത്തിരിയ്ക്കുന്ന ബ്ലെസര്‍ന്‍റെ ബ്രാന്‍ഡ്‌ നോക്കി ഒന്നും, പുതിയ തലമുറ, ആള്‍കാരെ ബഹുമാനിയ്ക്കില്ല.  മാനേജര്‍ ആയി ഇരിയ്ക്കുന്ന ആളുടെ   തലയ്ക് അകത്തു സംഭവം എന്തേലും ഉണ്ടോ - അതാണ്‌  ബഹുംമാനം കൊടുക്കാന്‍ ഉള്ള ഏക്‌ മാനദണ്ഡം. ജനെരെക്ഷന്‍ X ഫേസ് ചെയ്ണ്ണ്‍ ഒരു പ്രശനം, അവര്‍ക്ക്‌, ജെന്‍ Y, ആന്‍ഡ്‌ ജെന്‍

യെസ് സാര്‍ (പിന്നെ ഒരു സല്ലൂട്ടും)

പണ്ട്  യുവതുര്‍ക്കിയായി, മിട്ടായി തെരുവ്വ്, Ankara യിലെ തെരുവുകള്‍ ആണ് എന്ന് കരുതി തെണ്ടി നടക്കുന്ന ടൈം.  എപ്പോഴോ ഒരിയ്ക്കല്‍, ക്രൌണ്‍ല്  പടം കണ്ടു, നടന്നു മാനാഞ്ചിറയുടെ അരികത്തു ഇരുന്നു കേട്ട സാഹിത്യ-സാംസ്കാരിക വട്ടം പറചിലില് കേട്ട കഥ.  (ഒരു 18-20 കൊല്ലം മുന്നേ കേട്ട കഥയാണ്...അവസാന പാര്‍ട്ട് മാത്രേ ശരിയ്ക് ഓര്‍മ്മ ഉള്ളൂ..ഒര്‍ജിനല്‍, അതെ പോലെ അറിയുന്നവര്‍ ക്ഷമിയ്ക്കുക്ക...ഇത് കലുങ്ങു വേര്‍ഷന്‍ ആണ്.) ഇന്ത്യയിലെ ആര്‍മി, ഒരു വലിയ കമ്പ്യൂട്ടര്‍ എല്ലാം ഇന്സ്ടാല്‍ ചെയ്തു. മാക്സിമം സോഫ്റ്റ്‌വെയര്‍ എല്ലാം ലോഡ്‌ ചെയ്തു.  ഇനീം ലോഡ്‌ ചെയ്താ, കമ്പ്യൂട്ടര്‍ന്‍റെ നടുവ്വ് ഓടിയും എന്ന അവസ്ഥയില്‍ എത്തി. അത് കഴിഞ്ഞു, മാതാഹാരി  മുതല്‍ പമേല വരെ ഉള്ള സകല ആള്കാരും കൊണ്ട് വന്നു തൂക്കി വിറ്റ ഇന്റലിജന്‍സ്‌ മൊത്തം അങ്ങ് ഫീഡ് ചെയ്തു.  (സിമ്പിള്‍ ആയിരന്നു....പശുന്‍റെ മുന്നിലല് വൈകോല് ഇടുന്നത് പോലെ, അങ്ങ് കൊണ്ട് വന്നു തട്ടി.  കമ്പ്യൂട്ടര്‍ - ദി മോണ്‍സ്സ്റ്റര്‍ യന്ത്രം ചറ പറാ എന്ന്  മിനിട്ട് വെച്ച് മൊത്തം തീര്‍ത്ത്‌.  എന്നിട്ട്, എ സി റൂമിന്‍റെ ഭിത്തിയില് ചാരി ഇരുന്നു, കിട്ടിയ ഇന്റലിജന്‍സ്‌ മൊത്തം അയ വെട്ടി