Skip to main content

Posts

Showing posts from July, 2012

വേതാളഗ്രാഫി.

കാലചക്രതിനു റിവേര്‍സ്‌ ഗിയര്‍ ഇണ്ടാ ?  ഇണ്ടാവും.  ഇല്ലേല്‍ ഇണ്ടാക്കാന്‍ ആണല്ലോ, ഈ ഫോട്ടോഗ്രാഫി, മെമ്മറി, മെമ്മറി കാര്‍ഡ് എല്ലാം. ഈ ചക്രത്തെ പിടിച്ചു തിരിച്ചു കഴിഞ്ഞാ മാത്രം കാണുന്ന സീന്‍ ആണ്, നമ്മടെ പൂര്‍വ്വാ ജന്മമ ഫോട്ടോഗ്രാഫി, സോറി, വേതാളഗ്രാഫി കാലം. കോളേജ്‌ പഠനം എന്ന വ്യാജേന സ്റ്റേറ്റ് ഓഫ് കര്‍ണാടകയില്‍, സ്റ്റേറ്റ് വിട്ടു, സ്റ്റേറ്റ്ലെസ് ആയി പാറി പറന്നു നടക്കുന്നു നാല് മല്ലൂ ജന്മങ്ങള്‍ ആയിരന്നു ഞങ്ങ. ഇടയ്ക്ക്, കോളേജില്‍ ക്യാമറ, ഫോട്ടോ ഫിലിം എന്ന് എല്ലാം പറഞ്ഞു ഡയലോഗ് അടിച്ചു വീശുന്നത് കണ്ടിട്ട് ആണോ എന്തോ, electronics വിഭാഗത്തില്‍ പെട്ട്, സഫറിംഗ് ഫ്രം ഡയോഡസ്സ്  ആന്‍ഡ്‌ കപ്പാസിറ്റര്‍ ഒരു അംജത് എന്ന ബാലന്‍, ഒരു വിദ്യാഭ്യാസ വര്‍ഷം തീരുന്ന ടൈംമില് , അവന്‍റെ ക്യാമറ കൊണ്ട് ഞങ്ങടെ ഗ്യാങ്ങിന്‍റെ കയ്യില് തന്നു ഫോട്ടോ എടുക്കാന്‍ ഏല്‍പ്പിച്ചു. ഈ പരിസരത്തെ ഒറ്റ ലോക്ക ശരിയില്ലഡാ ,ശ്രാവണ ബെലഗോലയില്‍ ഉള്ള മല കേറി, ഗോമടെശരന്‍റെ കൂടെ ഫോട്ടോ എടുക്കാഡാ , എന്നും പറഞ്ഞു,    അവനേയും, കൂടെ ഗുരു പ്രസന്ന, ബാലാജി അങനെ കൊറേ പേരയും കൂട്ടി,  എല്‍ദോസ്‌, ആന്‍ഡ്‌ ഞാന്‍ മല കേറി. മല കീഴടക്കുന്ന അവസരത്തില്,

നീച്ചന്‍ ആന്‍ഡ്‌ യാത്രകള്‍.

ഒരു കാര്യം ചെയ്തു തീര്‍ക്കാന്‍  വേണ്ടി,  തിരുവനന്തപുരം പരിസരത് പോയി, പോയ കാര്യം കഴിഞ്ഞപ്പോ ആണ് വെളിപാട് ഉണ്ടാകുന്നത്. ഇനി തല്‍കാലം ചെയാന്‍ ഒന്നും ഇല്ല.  വീട്ടുകാരുടെ കണക്കില്‍ ഞാന്‍ വീണ്ടും കേറാന്‍ നാലഞ്ചു ദിവസം കൂടെ ഉണ്ട്.  പണ്ട് എപ്പോഴോ തൊടുപുഴയില്‍ പോയപ്പോ പുഴയില്‍ ഇറങ്ങാന്‍ പറ്റിയില്ല എന്ന വിഷമം  തീര്‍ക്കാന്‍, അങ്ങോട്ട്‌ പോയി.  അവിടെ നിന്ന് പാലായ്ക്.  നല്ല ഓര്‍മ്മ ഉണ്ട്, ഒരു ദിവസം ഒരു മൂന്നര നാല് മണിയ്ക്ക് ആണ് പാലായില്‍ നിന്ന് തിരിച്ചു തൊടുപുഴയ്യ്ക്‌ പോയത്.  എന്തിനാ തിരിച്ച് തൊടുപുഴ  ?  ആ...ആര്‍ക്ക് അറിയാം.  അവിടെ ഏതോ ലോഡ്ജ് പോലെ ഉള്ള കെട്ടിടത്തില്‍ കേറി. ഒരു ഏഴു മണി എട്ടുമണി ആയപ്പോ, നെന്മ്മാറയ്ക്ക് മുകളില്‍, നെല്ലിയാമ്പതിയില്‍ ജോലി ചെയ്ന്ന അരുമ സിസ്റ്റര്‍നെ  ഓര്‍മ്മ വന്നു.  അടുത്ത ദിവസം ദിവസം വരെ കാത്തു ഇരിയ്ക്കാന്‍ ഞാന്‍ സാദാ മനുഷന്‍ അല്ലല്ലോ. ഉറക്കം തൂങ്ങി നില്ല്കുന്ന ...അല്ല കൂര്‍ക്കം വലിയ്ക്കാന്‍ തുടങ്ങുന്ന തൊടുപുഴ സിറ്റിയില്‍ ബസ്സ്‌ തുടങ്ങിയ പബ്ലിക്‌ ശകടം തപ്പി, തപ്പി നടക്കുന്ന കൂട്ടത്തില്‍ തീ ദ്രാവകമായി.   കൂട്ടത്തില്‍, മധുരയ്ക്‌ പോകുന്ന ഒരു മിനി ലോറി ഡ്രൈവര്‍ കിട്ടി

നീച്ചന്‍, ബൈ ബര്‍ത്ത്.

ഒരു കാര്യം ചെയ്തു തീര്‍ക്നാന്‍ വേണ്ടി,  തിരുവനന്തപുരം പരിസരത് പോയി, പോയ കാര്യം കഴിഞ്ഞപ്പോ ആണ് വെളിപാട് ഉണ്ടാകുന്നത്. ഇനി തല്‍കാലം ചെയാന്‍ ഒന്നും ഇല്ല.  വീട്ടുകാരുടെ കണക്കില്‍ ഞാന്‍ വീണ്ടും കേറാന്‍ നാലഞ്ചു ദിവസം കൂടെ ഉണ്ട്.  പണ്ട് എപ്പോഴോ തൊടുപുഴയില്‍ പോയപ്പോ പുഴയില്‍ ഇറങ്ങാന്‍ പറ്റിയില്ല എന്ന വിഷമം  തീര്‍ക്കാന്‍, അങ്ങോട്ട്‌ പോയി.  അവിടെ നിന്ന് പാലായ്ക്.  നല്ല ഓര്‍മ്മ ഉണ്ട്, ഒരു ദിവസം ഒരു മൂന്നര നാല് മണിയ്ക്ക് ആണ് പാലായില്‍ നിന്ന് തിരിച്ചു തൊടുപുഴയ്യ്ക്‌ പോയത്.  എന്തിനാ തിരിച്ച് തൊടുപുഴ  ?  ആ...ആര്‍ക്ക് അറിയാം.  അവിടെ ഏതോ ലോഡ്ജ് പോലെ ഉള്ള കെട്ടിടത്തില്‍ കേറി. ഒരു ഏഴു മണി എട്ടുമണി ആയപ്പോ, നെന്മ്മാറയ്ക്ക് മുകളില്‍, നെല്ലിയാമ്പതിയില്‍ ജോലി ചെയ്ന്ന അരുമ പെങ്ങളെ ഓര്‍മ്മ വന്നു.  അടുത്ത ദിവസം ദിവസം വരെ കാത്തു ഇരിയ്ക്കാന്‍ ഞാന്‍ സാദാ മനുഷന്‍ അല്ലല്ലോ.   ഉറക്കം തൂങ്ങി നില്ല്കുന്ന ...അല്ല കൂര്‍ക്കം വലിയ്ക്കാന്‍ തുടങ്ങുന്ന തൊടുപുഴ സിറ്റിയില്‍ ബസ്സ്‌ തുടങ്ങിയ പബ്ലിക്‌ ശകടം തപ്പി, തപ്പി നടക്കുന്ന കൂട്ടത്തില്‍ തീ ദ്രാവകമായി.   കൂട്ടത്തില്‍, മധുരയ്ക്‌ പോകുന്ന ഒരു മിനി ലോറി ഡ്രൈവര്‍ കിട്ടി