Skip to main content

Posts

Showing posts from June, 2012

ഷാര്‍പ്പ്‌ പടം പിടുത്തം.

ഷാര്‍പ്പ്‌ ആയി, കണ്ടാ, കണ്ണിന്‍റെ പുരികം മുറിഞ്ഞു പോകുന്ന ജാതി പടംസ്...അത് എന്നും എന്‍റെ സപ്നം ആയിരന്നു.  ഇടയ്ക്ക് ഇടയ്ക കിടിലം ആയി കിട്ടും എങ്ങിലും, എനിക്ക്‌ തീരെ കണ്‍സിസ്സ്ട്ടന്‍സി ഇല്ല.  അറിവില്ലായിമ, ക്ഷമഇല്ലല്യിമ്മ, വേണ്ട സമയത്ത്, വേണ്ടത് ഓര്‍മ്മ വരാതെ ഇരിയ്ക്കുക്ക തുടങ്ങിയ്യവ ആണ് ഹേതു, കാരണം, റീസന്‍. എന്‍റെ നോട്ട്സ് ഓണ്‍ ഷാപ്പ്‌..സോറി, ഷാര്‍പ്പ്‌ ഫോട്ടോഗ്രാഫി താഴെ.  എന്തേലും കൂടുതല്‍ ചേര്‍ക്കാന്‍ ഉണ്ടേല്‍, ഇതാ ബാന്‍റ് മേളം..ഇതാ താലപോലി.കടന്നു വരൂ... മെയിന്‍ ആയിട്ട് ഉള്ളതു, ഇത്രേം ആണ്, ഈ മൂന്നു എണ്ണം : 1)ഉപകരണം 2)സെറ്റിംഗ്സ്. 3) ക്യാമറമാന്‍/ചേച്ചിടെ പരിചയം ആന്‍ഡ്‌ വിവരം. 1) ഉപകരണം a) ക്യാമറ, ലെന്‍സ്‌ എല്ലാം തുടച്ചു ക്ലീന്‍ ആക്കി വെയ്ക്ക. b) ലെന്‍സ്‌ :  ലെന്‍സിന്‍റെ കൊളിട്ടി, ഒരു വലിയ ഫാക്റ്റര്‍ ആണ്.  L സീരിസ്‌ ലെന്‍സ്‌ എല്ലാം ആണേല്‍, ടോപ്‌ ആവും.  കിറ്റ്‌ ലെന്‍സ്‌ എല്ലാം വെച്ച് പിടിയ്ക്കാന്‍ പറ്റുന്ന ഷാര്‍പ്പ്നെസ്നു ലിമിറ്റ് ഉണ്ട്.  പ്രിം ലെന്‍സ്‌കള് ആണ് ബെസ്റ്റ്‌. c) ഇമേജ് stabilisation : പ്രധാനം ആണ്.  ചില ലെന്‍സില്‍ IS-1 , IS-2 എല്ലാം ഉണ്ടു.  റിസ

മാറുന്ന ലോകം.

കാല്‍വിന്‍ പറഞ്ഞ എന്‍ ചെല്ല പേര് ആപിളില്‍ നിന്ന് തുടങ്ങുന്ന ഒരു പോസ്റ്റ്‌ ആണ് ഇത്. Maslow's hierarchy of needs റഫ്രെന്‍സ്‌ ആയി എടുത്താല്‍, ജനെരക്ഷന്‍ X ആന്‍ഡ്‌ Y തമ്മില്‍ വലിയ മാറ്റം ഉണ്ട്. പണ്ട് ഉള്ള തലമുറകള്‍, ബേസിക്‌ നീഡ്സ് മീറ്റ ചെയാന്‍ വേണ്ടി ആയിരന്നു അധാനിചിരുന്നത്.  പക്ഷെ ഇപ്പൊ ഉള്ളവര്‍ക്ക്‌, ബേസിക്‌ ആയ, താമസം, ഡ്രസ്സ്‌, സേഫ്റ്റി ഫീലിംഗ്, ഫ്രെണ്ട് ഷിപ്‌, സെക്ഷ്വല്‍ ഫ്രീടം/ചോയിസ്കള് തുടങ്ങിയവയില്‍ എല്ലാം  മിനിനം ഗാരന്റി ഉണ്ട്.  അതിനായി വലുതായി തല പുകയ്ക്കണ്ട കാര്യം ഇല്ല. സൊ, പണ്ട് ഉള്ള തലമുറയിലെ ആള്‍കാര്‍ ജോലിയ്ക്ക് വരുമ്പോള്‍, അവരുടെ സാറ്റിസ്ഫാക്ഷനുവേണ്ടി, കമ്പിനികള്‍ കൊടുക്കുന്ന കാശ് അത് ഇത് ഒന്നും ഇപ്പൊ ഉള്ളവര്‍ക്ക്‌ അത്ര അട്ട്ര്രക്ഷന്‍ തോന്നില്ല. മാനേജര്‍ടെ കാബിന്‍ സൈസ്, ഇത്തിരിയ്ക്കുന്ന ബ്ലെസര്‍ന്‍റെ ബ്രാന്‍ഡ്‌ നോക്കി ഒന്നും, പുതിയ തലമുറ, ആള്‍കാരെ ബഹുമാനിയ്ക്കില്ല.  മാനേജര്‍ ആയി ഇരിയ്ക്കുന്ന ആളുടെ   തലയ്ക് അകത്തു സംഭവം എന്തേലും ഉണ്ടോ - അതാണ്‌  ബഹുംമാനം കൊടുക്കാന്‍ ഉള്ള ഏക്‌ മാനദണ്ഡം. ജനെരെക്ഷന്‍ X ഫേസ് ചെയ്ണ്ണ്‍ ഒരു പ്രശനം, അവര്‍ക്ക്‌, ജെന്‍ Y, ആന്‍ഡ്‌ ജെന്‍

യെസ് സാര്‍ (പിന്നെ ഒരു സല്ലൂട്ടും)

പണ്ട്  യുവതുര്‍ക്കിയായി, മിട്ടായി തെരുവ്വ്, Ankara യിലെ തെരുവുകള്‍ ആണ് എന്ന് കരുതി തെണ്ടി നടക്കുന്ന ടൈം.  എപ്പോഴോ ഒരിയ്ക്കല്‍, ക്രൌണ്‍ല്  പടം കണ്ടു, നടന്നു മാനാഞ്ചിറയുടെ അരികത്തു ഇരുന്നു കേട്ട സാഹിത്യ-സാംസ്കാരിക വട്ടം പറചിലില് കേട്ട കഥ.  (ഒരു 18-20 കൊല്ലം മുന്നേ കേട്ട കഥയാണ്...അവസാന പാര്‍ട്ട് മാത്രേ ശരിയ്ക് ഓര്‍മ്മ ഉള്ളൂ..ഒര്‍ജിനല്‍, അതെ പോലെ അറിയുന്നവര്‍ ക്ഷമിയ്ക്കുക്ക...ഇത് കലുങ്ങു വേര്‍ഷന്‍ ആണ്.) ഇന്ത്യയിലെ ആര്‍മി, ഒരു വലിയ കമ്പ്യൂട്ടര്‍ എല്ലാം ഇന്സ്ടാല്‍ ചെയ്തു. മാക്സിമം സോഫ്റ്റ്‌വെയര്‍ എല്ലാം ലോഡ്‌ ചെയ്തു.  ഇനീം ലോഡ്‌ ചെയ്താ, കമ്പ്യൂട്ടര്‍ന്‍റെ നടുവ്വ് ഓടിയും എന്ന അവസ്ഥയില്‍ എത്തി. അത് കഴിഞ്ഞു, മാതാഹാരി  മുതല്‍ പമേല വരെ ഉള്ള സകല ആള്കാരും കൊണ്ട് വന്നു തൂക്കി വിറ്റ ഇന്റലിജന്‍സ്‌ മൊത്തം അങ്ങ് ഫീഡ് ചെയ്തു.  (സിമ്പിള്‍ ആയിരന്നു....പശുന്‍റെ മുന്നിലല് വൈകോല് ഇടുന്നത് പോലെ, അങ്ങ് കൊണ്ട് വന്നു തട്ടി.  കമ്പ്യൂട്ടര്‍ - ദി മോണ്‍സ്സ്റ്റര്‍ യന്ത്രം ചറ പറാ എന്ന്  മിനിട്ട് വെച്ച് മൊത്തം തീര്‍ത്ത്‌.  എന്നിട്ട്, എ സി റൂമിന്‍റെ ഭിത്തിയില് ചാരി ഇരുന്നു, കിട്ടിയ ഇന്റലിജന്‍സ്‌ മൊത്തം അയ വെട്ടി

ദിഗ്വിജയം. ആന കിടക്കും, കയര്‍ ഓടും. ആനന്ദനടനം.

ഞാന്‍ : എന്താണ്ടാ ഇത് ? ഞാന്‍ : എന്ത് എന്താന്നു ? ഞാന്‍ :  ഈ മൂന്ന് പീസ്‌ മുകളില്‍ ഉള്ളത് എന്താണ്ന്നു ? ഞാന്‍  : അത് തല കെട്ടു, അഥവാ ഹെഡിംഗ് ആണ്. ഞാന്‍ : എന്തിനാഡാ  മൂന്നു എണ്ണം ? ഞാന്‍ : ഒന്നിന് ഒന്ന്, 1:1 എന്ന രീതില് ഒരു ഹെഡിംഗ് മാത്രം കണ്ടു ബോര്‍ അടിയ്ക്കന്നു.  സൊ, രണ്ടു എണ്ണം കൂടെ അങ്ങ് ഫിറ്റ്‌ ചെയ്തു.  നിനക്ക വിഷമം ഉണ്ടോ ? ഞാന്‍ :  എനിക്ക്‌ വിഷമം ഉണ്ടേല്‍, ഞാന്‍ നോക്കും, നീ പോഡാ.  അത് വിട്,  എന്നാലും ഇത് അഹംകാരം അല്ലെ ? ഞാന്‍ : അഹംകരിയ്ക്കാന്‍ കഴിവ് ഉള്ളവന്‍ അഹംകാരം കാട്ടും.  യൂ നോ, എട്ടാം ക്ലാസില്‍ വെച്ച് തന്നെ,  എട്ടു വിവിധ ഭാഷകളിലെ ക്ലസികുകള് വായിച്ചു തീര്‍ത്തവന്‍ ആണ് ഞാന്‍. ഞാന്‍ :  പ്.പ്...പ്...പക്ഷെ, ഇന്നും അറിയപെടുനത്, അക്ഷരശൂന്യന്‍ എന്നാണല്ലോ. ഞാന്‍ :  ഡാ..ഈ അക്ഷര ശൂന്യത എന്ന് വെച്ചാ എന്താ ? ഞാന്‍ : എന്താ ? ഞാന്‍ : ഡാ...ഒരു കാര്യം നമ്മ പറയുമ്പോള്‍, അക്ഷരങ്ങള്‍ ഇല്ലാതയും, കാര്യങ്ങള്‍ കമ്മ്യൂണികേറ്റ് ചെയ്ന്ന ആ ഒരു അവസ്ഥ ഉണ്ടല്ലോ..അതാണ്‌ അക്ഷര ശൂന്യത.  അക്ഷരങ്ങള്‍ടെ ശൂന്യതയിലും, കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിയ്ക്കുന്ന മന്നവന്‍ യാര്‍ ...... അവന്‍ താന്‍ അക്ഷര ശൂന്യ