Skip to main content

Posts

നാല് +1 പെണ്ണുങ്ങളും ഒരു കുട്ടി സ്രാങ്കും.

..... കരയിലെ ഏറ്റവും പ്രതാപശാലി, ആ കാലത്തെ കണക്ക് വെച്ച് ഏറ്റവും പഠിപ്പ് ഉള്ള പെണ്ണ്. അവള്‍ ആണ് ജീവിതത്തിലേയ്ക്ക് വന്ന്, ജീവിതം വഴി തിരിച്ചു വിട്ടത്. പിന്നെ വന്നത് :  ആ കരയിലെ ഏറ്റവും സുന്ദരി. നാട്ടില പണകാരന്‍ വരെ പുറകെ നടക്കുന്ന പെണ്ണ്.  ലാസ്റ്റ്‌ വന്നത് കാളി. ബാക്കി രണ്ടു പേരും കരയിലെ ഏറ്റവും ടോപ്‌ ഓഫ് ദി ലൈനില്‍ വരുന്നവര്‍, ഏറ്റവും ആരാധന/ബഹുമാനം ഉള്ളവര്‍ ആണെങ്കിൽ, കാളി ആ കരയിലെ ഏറ്റവും വെറുക്കപ്പെട്ടവള്‍ ആണ്. കുട്ടിസ്രാങ്ക് തന്‍റെ ജീവിതം പങ്കുവെയ്ക്കാന്‍ വേണ്ടി സെലക്ട്‌ ചെയ്യുന്നത് കാളിയെ ആണ്. നാലാമത്തെ പെണ്ണ്, ആ കഥാകാരിയാണ്.  കാളിയുടെ നാവ് ആകുന്ന സ്ത്രീ.  കാളിയുടെ ആണു കാരണം, കാളിയോട് അസൂയ ഉള്ളവള്‍... കാളിയുടെ മൌത്ത് പീസ്‌ മാത്രമാണോ അവര്‍ ?  അല്ലാ എന്ന് തോന്നുന്നു.  സ്വന്തം ജീവിതത്തെ പറ്റിയാണ് അവരുടെ സംസാരം അധികവും.     ശരിയ്ക്കും, ആരാണ് സംസാര ശേഷി ഇല്ലാത്തവള്‍ ?  കാളി അല്ലല്ലോ....പറയാന്‍ ഉള്ളത് പേപ്പറിൽ എഴുതി, സംതൃപ്തി തേടാന്‍ നോക്കി, ബാക്കി പറയാന്‍ ഉള്ളത് ബാക്കി വെച്ച് പോയ അവൽ അല്ലേ കൂടുതല്‍ മൂക?  കാളിയ്ക്ക് സ്വന്തം പേ...

വേതാളഗ്രാഫി.

കാലചക്രതിനു റിവേര്‍സ്‌ ഗിയര്‍ ഇണ്ടാ ?  ഇണ്ടാവും.  ഇല്ലേല്‍ ഇണ്ടാക്കാന്‍ ആണല്ലോ, ഈ ഫോട്ടോഗ്രാഫി, മെമ്മറി, മെമ്മറി കാര്‍ഡ് എല്ലാം. ഈ ചക്രത്തെ പിടിച്ചു തിരിച്ചു കഴിഞ്ഞാ മാത്രം കാണുന്ന സീന്‍ ആണ്, നമ്മടെ പൂര്‍വ്വാ ജന്മമ ഫോട്ടോഗ്രാഫി, സോറി, വേതാളഗ്രാഫി കാലം. കോളേജ്‌ പഠനം എന്ന വ്യാജേന സ്റ്റേറ്റ് ഓഫ് കര്‍ണാടകയില്‍, സ്റ്റേറ്റ് വിട്ടു, സ്റ്റേറ്റ്ലെസ് ആയി പാറി പറന്നു നടക്കുന്നു നാല് മല്ലൂ ജന്മങ്ങള്‍ ആയിരന്നു ഞങ്ങ. ഇടയ്ക്ക്, കോളേജില്‍ ക്യാമറ, ഫോട്ടോ ഫിലിം എന്ന് എല്ലാം പറഞ്ഞു ഡയലോഗ് അടിച്ചു വീശുന്നത് കണ്ടിട്ട് ആണോ എന്തോ, electronics വിഭാഗത്തില്‍ പെട്ട്, സഫറിംഗ് ഫ്രം ഡയോഡസ്സ്  ആന്‍ഡ്‌ കപ്പാസിറ്റര്‍ ഒരു അംജത് എന്ന ബാലന്‍, ഒരു വിദ്യാഭ്യാസ വര്‍ഷം തീരുന്ന ടൈംമില് , അവന്‍റെ ക്യാമറ കൊണ്ട് ഞങ്ങടെ ഗ്യാങ്ങിന്‍റെ കയ്യില് തന്നു ഫോട്ടോ എടുക്കാന്‍ ഏല്‍പ്പിച്ചു. ഈ പരിസരത്തെ ഒറ്റ ലോക്ക ശരിയില്ലഡാ ,ശ്രാവണ ബെലഗോലയില്‍ ഉള്ള മല കേറി, ഗോമടെശരന്‍റെ കൂടെ ഫോട്ടോ എടുക്കാഡാ , എന്നും പറഞ്ഞു,    അവനേയും, കൂടെ ഗുരു പ്രസന്ന, ബാലാജി അങനെ കൊറേ പേരയും കൂട്ടി,  എല്‍ദോസ്‌, ആന്‍ഡ്‌ ഞാന്‍ മല കേറി....

നീച്ചന്‍ ആന്‍ഡ്‌ യാത്രകള്‍.

ഒരു കാര്യം ചെയ്തു തീര്‍ക്കാന്‍  വേണ്ടി,  തിരുവനന്തപുരം പരിസരത് പോയി, പോയ കാര്യം കഴിഞ്ഞപ്പോ ആണ് വെളിപാട് ഉണ്ടാകുന്നത്. ഇനി തല്‍കാലം ചെയാന്‍ ഒന്നും ഇല്ല.  വീട്ടുകാരുടെ കണക്കില്‍ ഞാന്‍ വീണ്ടും കേറാന്‍ നാലഞ്ചു ദിവസം കൂടെ ഉണ്ട്.  പണ്ട് എപ്പോഴോ തൊടുപുഴയില്‍ പോയപ്പോ പുഴയില്‍ ഇറങ്ങാന്‍ പറ്റിയില്ല എന്ന വിഷമം  തീര്‍ക്കാന്‍, അങ്ങോട്ട്‌ പോയി.  അവിടെ നിന്ന് പാലായ്ക്.  നല്ല ഓര്‍മ്മ ഉണ്ട്, ഒരു ദിവസം ഒരു മൂന്നര നാല് മണിയ്ക്ക് ആണ് പാലായില്‍ നിന്ന് തിരിച്ചു തൊടുപുഴയ്യ്ക്‌ പോയത്.  എന്തിനാ തിരിച്ച് തൊടുപുഴ  ?  ആ...ആര്‍ക്ക് അറിയാം.  അവിടെ ഏതോ ലോഡ്ജ് പോലെ ഉള്ള കെട്ടിടത്തില്‍ കേറി. ഒരു ഏഴു മണി എട്ടുമണി ആയപ്പോ, നെന്മ്മാറയ്ക്ക് മുകളില്‍, നെല്ലിയാമ്പതിയില്‍ ജോലി ചെയ്ന്ന അരുമ സിസ്റ്റര്‍നെ  ഓര്‍മ്മ വന്നു.  അടുത്ത ദിവസം ദിവസം വരെ കാത്തു ഇരിയ്ക്കാന്‍ ഞാന്‍ സാദാ മനുഷന്‍ അല്ലല്ലോ. ഉറക്കം തൂങ്ങി നില്ല്കുന്ന ...അല്ല കൂര്‍ക്കം വലിയ്ക്കാന്‍ തുടങ്ങുന്ന തൊടുപുഴ സിറ്റിയില്‍ ബസ്സ്‌ തുടങ്ങിയ പബ്ലിക്‌ ശകടം തപ്പി, തപ്പി നടക്കുന്ന കൂട്ടത്തില്‍ തീ ദ്രാവകമായി....

നീച്ചന്‍, ബൈ ബര്‍ത്ത്.

ഒരു കാര്യം ചെയ്തു തീര്‍ക്നാന്‍ വേണ്ടി,  തിരുവനന്തപുരം പരിസരത് പോയി, പോയ കാര്യം കഴിഞ്ഞപ്പോ ആണ് വെളിപാട് ഉണ്ടാകുന്നത്. ഇനി തല്‍കാലം ചെയാന്‍ ഒന്നും ഇല്ല.  വീട്ടുകാരുടെ കണക്കില്‍ ഞാന്‍ വീണ്ടും കേറാന്‍ നാലഞ്ചു ദിവസം കൂടെ ഉണ്ട്.  പണ്ട് എപ്പോഴോ തൊടുപുഴയില്‍ പോയപ്പോ പുഴയില്‍ ഇറങ്ങാന്‍ പറ്റിയില്ല എന്ന വിഷമം  തീര്‍ക്കാന്‍, അങ്ങോട്ട്‌ പോയി.  അവിടെ നിന്ന് പാലായ്ക്.  നല്ല ഓര്‍മ്മ ഉണ്ട്, ഒരു ദിവസം ഒരു മൂന്നര നാല് മണിയ്ക്ക് ആണ് പാലായില്‍ നിന്ന് തിരിച്ചു തൊടുപുഴയ്യ്ക്‌ പോയത്.  എന്തിനാ തിരിച്ച് തൊടുപുഴ  ?  ആ...ആര്‍ക്ക് അറിയാം.  അവിടെ ഏതോ ലോഡ്ജ് പോലെ ഉള്ള കെട്ടിടത്തില്‍ കേറി. ഒരു ഏഴു മണി എട്ടുമണി ആയപ്പോ, നെന്മ്മാറയ്ക്ക് മുകളില്‍, നെല്ലിയാമ്പതിയില്‍ ജോലി ചെയ്ന്ന അരുമ പെങ്ങളെ ഓര്‍മ്മ വന്നു.  അടുത്ത ദിവസം ദിവസം വരെ കാത്തു ഇരിയ്ക്കാന്‍ ഞാന്‍ സാദാ മനുഷന്‍ അല്ലല്ലോ.   ഉറക്കം തൂങ്ങി നില്ല്കുന്ന ...അല്ല കൂര്‍ക്കം വലിയ്ക്കാന്‍ തുടങ്ങുന്ന തൊടുപുഴ സിറ്റിയില്‍ ബസ്സ്‌ തുടങ്ങിയ പബ്ലിക്‌ ശകടം തപ്പി, തപ്പി നടക്കുന്ന കൂട്ടത്തില്‍ തീ ദ്രാവകമായി. ...

ഷാര്‍പ്പ്‌ പടം പിടുത്തം.

ഷാര്‍പ്പ്‌ ആയി, കണ്ടാ, കണ്ണിന്‍റെ പുരികം മുറിഞ്ഞു പോകുന്ന ജാതി പടംസ്...അത് എന്നും എന്‍റെ സപ്നം ആയിരന്നു.  ഇടയ്ക്ക് ഇടയ്ക കിടിലം ആയി കിട്ടും എങ്ങിലും, എനിക്ക്‌ തീരെ കണ്‍സിസ്സ്ട്ടന്‍സി ഇല്ല.  അറിവില്ലായിമ, ക്ഷമഇല്ലല്യിമ്മ, വേണ്ട സമയത്ത്, വേണ്ടത് ഓര്‍മ്മ വരാതെ ഇരിയ്ക്കുക്ക തുടങ്ങിയ്യവ ആണ് ഹേതു, കാരണം, റീസന്‍. എന്‍റെ നോട്ട്സ് ഓണ്‍ ഷാപ്പ്‌..സോറി, ഷാര്‍പ്പ്‌ ഫോട്ടോഗ്രാഫി താഴെ.  എന്തേലും കൂടുതല്‍ ചേര്‍ക്കാന്‍ ഉണ്ടേല്‍, ഇതാ ബാന്‍റ് മേളം..ഇതാ താലപോലി.കടന്നു വരൂ... മെയിന്‍ ആയിട്ട് ഉള്ളതു, ഇത്രേം ആണ്, ഈ മൂന്നു എണ്ണം : 1)ഉപകരണം 2)സെറ്റിംഗ്സ്. 3) ക്യാമറമാന്‍/ചേച്ചിടെ പരിചയം ആന്‍ഡ്‌ വിവരം. 1) ഉപകരണം a) ക്യാമറ, ലെന്‍സ്‌ എല്ലാം തുടച്ചു ക്ലീന്‍ ആക്കി വെയ്ക്ക. b) ലെന്‍സ്‌ :  ലെന്‍സിന്‍റെ കൊളിട്ടി, ഒരു വലിയ ഫാക്റ്റര്‍ ആണ്.  L സീരിസ്‌ ലെന്‍സ്‌ എല്ലാം ആണേല്‍, ടോപ്‌ ആവും.  കിറ്റ്‌ ലെന്‍സ്‌ എല്ലാം വെച്ച് പിടിയ്ക്കാന്‍ പറ്റുന്ന ഷാര്‍പ്പ്നെസ്നു ലിമിറ്റ് ഉണ്ട്.  പ്രിം ലെന്‍സ്‌കള് ആണ് ബെസ്റ്റ്‌. c) ഇമേജ് stabilisation : പ്രധാനം ആണ്.  ചില ലെ...

മാറുന്ന ലോകം.

കാല്‍വിന്‍ പറഞ്ഞ എന്‍ ചെല്ല പേര് ആപിളില്‍ നിന്ന് തുടങ്ങുന്ന ഒരു പോസ്റ്റ്‌ ആണ് ഇത്. Maslow's hierarchy of needs റഫ്രെന്‍സ്‌ ആയി എടുത്താല്‍, ജനെരക്ഷന്‍ X ആന്‍ഡ്‌ Y തമ്മില്‍ വലിയ മാറ്റം ഉണ്ട്. പണ്ട് ഉള്ള തലമുറകള്‍, ബേസിക്‌ നീഡ്സ് മീറ്റ ചെയാന്‍ വേണ്ടി ആയിരന്നു അധാനിചിരുന്നത്.  പക്ഷെ ഇപ്പൊ ഉള്ളവര്‍ക്ക്‌, ബേസിക്‌ ആയ, താമസം, ഡ്രസ്സ്‌, സേഫ്റ്റി ഫീലിംഗ്, ഫ്രെണ്ട് ഷിപ്‌, സെക്ഷ്വല്‍ ഫ്രീടം/ചോയിസ്കള് തുടങ്ങിയവയില്‍ എല്ലാം  മിനിനം ഗാരന്റി ഉണ്ട്.  അതിനായി വലുതായി തല പുകയ്ക്കണ്ട കാര്യം ഇല്ല. സൊ, പണ്ട് ഉള്ള തലമുറയിലെ ആള്‍കാര്‍ ജോലിയ്ക്ക് വരുമ്പോള്‍, അവരുടെ സാറ്റിസ്ഫാക്ഷനുവേണ്ടി, കമ്പിനികള്‍ കൊടുക്കുന്ന കാശ് അത് ഇത് ഒന്നും ഇപ്പൊ ഉള്ളവര്‍ക്ക്‌ അത്ര അട്ട്ര്രക്ഷന്‍ തോന്നില്ല. മാനേജര്‍ടെ കാബിന്‍ സൈസ്, ഇത്തിരിയ്ക്കുന്ന ബ്ലെസര്‍ന്‍റെ ബ്രാന്‍ഡ്‌ നോക്കി ഒന്നും, പുതിയ തലമുറ, ആള്‍കാരെ ബഹുമാനിയ്ക്കില്ല.  മാനേജര്‍ ആയി ഇരിയ്ക്കുന്ന ആളുടെ   തലയ്ക് അകത്തു സംഭവം എന്തേലും ഉണ്ടോ - അതാണ്‌  ബഹുംമാനം കൊടുക്കാന്‍ ഉള്ള ഏക്‌ മാനദണ്ഡം. ജനെരെക്ഷന്‍ X ഫേസ് ചെയ്ണ്ണ്‍ ഒരു പ്രശനം, അവര്‍ക്ക്‌...

യെസ് സാര്‍ (പിന്നെ ഒരു സല്ലൂട്ടും)

പണ്ട്  യുവതുര്‍ക്കിയായി, മിട്ടായി തെരുവ്വ്, Ankara യിലെ തെരുവുകള്‍ ആണ് എന്ന് കരുതി തെണ്ടി നടക്കുന്ന ടൈം.  എപ്പോഴോ ഒരിയ്ക്കല്‍, ക്രൌണ്‍ല്  പടം കണ്ടു, നടന്നു മാനാഞ്ചിറയുടെ അരികത്തു ഇരുന്നു കേട്ട സാഹിത്യ-സാംസ്കാരിക വട്ടം പറചിലില് കേട്ട കഥ.  (ഒരു 18-20 കൊല്ലം മുന്നേ കേട്ട കഥയാണ്...അവസാന പാര്‍ട്ട് മാത്രേ ശരിയ്ക് ഓര്‍മ്മ ഉള്ളൂ..ഒര്‍ജിനല്‍, അതെ പോലെ അറിയുന്നവര്‍ ക്ഷമിയ്ക്കുക്ക...ഇത് കലുങ്ങു വേര്‍ഷന്‍ ആണ്.) ഇന്ത്യയിലെ ആര്‍മി, ഒരു വലിയ കമ്പ്യൂട്ടര്‍ എല്ലാം ഇന്സ്ടാല്‍ ചെയ്തു. മാക്സിമം സോഫ്റ്റ്‌വെയര്‍ എല്ലാം ലോഡ്‌ ചെയ്തു.  ഇനീം ലോഡ്‌ ചെയ്താ, കമ്പ്യൂട്ടര്‍ന്‍റെ നടുവ്വ് ഓടിയും എന്ന അവസ്ഥയില്‍ എത്തി. അത് കഴിഞ്ഞു, മാതാഹാരി  മുതല്‍ പമേല വരെ ഉള്ള സകല ആള്കാരും കൊണ്ട് വന്നു തൂക്കി വിറ്റ ഇന്റലിജന്‍സ്‌ മൊത്തം അങ്ങ് ഫീഡ് ചെയ്തു.  (സിമ്പിള്‍ ആയിരന്നു....പശുന്‍റെ മുന്നിലല് വൈകോല് ഇടുന്നത് പോലെ, അങ്ങ് കൊണ്ട് വന്നു തട്ടി.  കമ്പ്യൂട്ടര്‍ - ദി മോണ്‍സ്സ്റ്റര്‍ യന്ത്രം ചറ പറാ എന്ന്  മിനിട്ട് വെച്ച് മൊത്തം തീര്‍ത്ത്‌.  എന്നിട്ട്, എ സി റൂമിന്‍റെ ഭിത്തിയില് ചാരി...